First encounter with a Psychologist

The day after my panic attack, I am so weak that I am not ready to even stand up from the bed. By evening I am forced to go to the hospital. The hospital was only 10 km apart. I don’t like to go there as it too near to my house. I am ashamedContinue reading “First encounter with a Psychologist”

നിറഭേദങ്ങൾ

” ബെല്ലടിക്കാറായില്ലേ.  എല്ലാവരും വേഗം ക്ലാസ്സിൽ കയറ്” അന്നമ്മ ടീച്ചറാണ്. ഫസ്റ്റ് ബെല്ലടിച്ചു കഴിയുമ്പോൾ ടീച്ചറുടെ ഒരു റോന്തുചുറ്റൽ പതിവാണ്. “ദിവ്യ ലക്ഷ്മി എന്താ ഇവിടെ? ഡാൻസ് ക്ലാസ്സിനുണ്ടോ?’ “ഇല്ല ടീച്ചർ.വെറുതെ ഇതു വഴി പോയപ്പോൾ നോക്കി നിന്നെന്നേയുള്ളൂ.” “ഉം. വേഗം പോയി ക്ലാസ്സിൽ കയറ്’ രാവിലെ 8.30 മുതൽ 9.30 വരെ ബിന്ദുജ ടീച്ചറുടെ ഡാൻസ് ക്ലാസ്സുണ്ട്. ഞാനും കൂടി പൊയ്ക്കോട്ടേ എന്ന് കെഞ്ചി ചോദിച്ചതാണ്. കോൺവെന്റ് സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നത് ഡാൻസ് കളിച്ചു നടക്കാനാണോContinue reading “നിറഭേദങ്ങൾ”

നിഴലുകൾ മായുമ്പോൾ

                            യാത്രക്കാരുടെ ശ്രദ്ധയ്ക്ക്….അനൗൺസ്മെന്റ് തുടങ്ങി. എത്രാമത്തെത്തവണയാകും ഇത്  കേൾക്കുന്നത്.  “കാക്കത്തൊള്ളായിരം ” എന്ന വാക്ക് ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടിയാവും കണ്ടെത്തിയത്. ആർക്കറിയാം.. എന്തായാലും ട്രെയിൻ യാത്രയെപ്പറ്റി ഓർക്കുമ്പോഴേ മനസ്സിൽ വരുന്നത് ഈ ശബ്ദം തന്നെ. ചില ശബ്ദങ്ങളും ഗന്ധങ്ങളും തനതായ ഓർമ്മകൾ തരുന്നു  ഇൻഡ്യൻ റെയിൽവേയെ പറ്റി ഓർക്കുമ്പോൾ നാസാരന്ധ്രങ്ങളിൽ പ്രാവിൻ കാഷ്ഠത്തിന്റെ ഗന്ധം നിറയുമായിരുന്ന ഒരു  കാലമു ണ്ടായിരുന്നു,.ജനശതാബ്ദിയെ പ്പോലെയുള്ള ട്രെയിനുകളുടെ വരവോടെ സുഖകരമായ ചില ഗന്ധങ്ങൾ  ഓർമ്മയിൽ ചേക്കേറി.             ജീവിതം ഒരു തീവണ്ടി യാത്രപോലെയാണെന്ന്Continue reading “നിഴലുകൾ മായുമ്പോൾ”

നിലാവ് പെയ്യുന്ന വഴികളിലൂടെ                                                അധ്യായം-രണ്ട് 

        മാധവനും പങ്കജാക്ഷിയും കുന്നേത്തറയിൽ മാധവൻ്റെ ഭാര്യയായി വലതുകാൽ വെച്ച് കയറി വന്നവളാണ് പങ്കജാക്ഷി.പേരു പോലെ തന്നെ സുന്ദരി ഗോതമ്പിൻ്റെ നിറവും കറുത്തിടതൂർന്ന കേശഭാരവുമുള്ള ഒരു സുന്ദരി. ബാല്യ വിവാഹം പ്രചാരത്തിലായിരുന്ന കാലമായതിനാൽ വിവാഹിതനാകുമ്പോൾ മാധവന് പ്രായം 18, പങ്കജാക്ഷിക്ക് പ്രായം 13ഉം മേനാത്തേരിൽ വളാലിൽ കുടുംബാംഗമായിരുന്നു പങ്കജാക്ഷി. ആളൊരു മിടുമിടുക്കി തന്നെയായിരുന്നു. മാധവനാകട്ടെ സ്വതവേ പതിഞ്ഞ സ്വഭാവവും ജീവിതത്തിൽ വലിയ വലിയ ലക്ഷ്യങ്ങളൊന്നുമില്ലാത്ത ഒരാളായിരുന്നു മാധവൻ.ജീവിതത്തെപ്പറ്റി വലിയ ദീർഘവീക്ഷണമൊന്നുമില്ലാതെ പോകുന്നതു പോലെ പോകട്ടെContinue reading “നിലാവ് പെയ്യുന്ന വഴികളിലൂടെ                                                അധ്യായം-രണ്ട് “

ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ …..

നിലാവ് പെയ്യുന്ന വഴികളിലൂടെ-അധ്യായം-ഒന്ന്            പിന്നിട്ട വഴികളിലെ ഓരോ സംഭവങ്ങളും കോർത്തിണക്കി ഒരു അനുഭവകഥ എഴുതണമെന്ന് വിചാരിച്ചിട്ട് കുറേ നാളായി. പഠിച്ചിരുന്ന കാലത്തൊന്നും ചരിത്രം ഇഷ്ട്ര വിഷയമായിരുന്നില്ല.  എന്നാൽ കാലങ്ങൾ പിന്നിട്ടപ്പോൾ പഴയ കാര്യങ്ങൾ അറിയുന്നതിൽ ജിജ്ഞാസയേറി ഇടക്കൊന്ന് എഴുതി തുടങ്ങിയതുമാണ്. അപ്പോഴാണ് വിധി ഒരു കൊടുങ്കാറ്റായി ഞങ്ങൾക്കു മേൽ ആഞ്ഞടിച്ചത്. തെല്ലു നീണ്ടാരു ഇടവേളക്ക് ശേഷം വീണ്ടും മനസ്സിന് ഒരു റിവേഴ്സ് ഗിയറിടൽ. കിലുക്കാം പെട്ടിയെപ്പോലെ ,പൂമ്പാറ്റയെപ്പോലെ എല്ലായിടത്തും പാറിContinue reading “ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ …..”

Design a site like this with WordPress.com
Get started